2016 സെപ്റ്റംബർ 8, വ്യാഴാഴ്‌ച

കുളിരായി പെത്തിറങ്ങിയിരുന്ന സന്ധ്യയുടെ
മുഖ കാന്തി ഇന്നെവിടെ മറഞ്ഞു?
ജീവിത തുരുത്തിൽ ഓർമ്മകൾ നഷ്ടപ്പെടാതെ
ഞാൻ വിളറി വെളുക്കുന്നു...
അകലെ മരുപ്പച്ച ഉണ്ടെന്ന അശരീരി തേടി
ചുട്ടു പൊള്ളുന്ന മണലിൽനഗ്ന പാദനായി അലയുന്നു
വിധിയോട് പൊരുതാൻ ആയുധമെന്തെന്നു തേടവേ
മറവിയെന്നൊരു മന്ദ്രമുണ്ടെന്നു കാത്തിലാരോ ചൊല്ലി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ